കാവ്യ ലോകത്ത് കണ്ണുനീർ പടർത്തി പ്രിയകവി അനിൽ പനച്ചൂരാൻ പോയ് മറയുകയാണ്. 2021ന്റെ ആദ്യ നഷ്ടമായി അനിൽ പോകുമ്പോൾ ആ വരികളെ പ്രണയിച്ചവർ വേദനയിലാണ്. ഇനിയും കുറിക്കാനും ചൊല്ലാനും കവിതകളേറെ ബാക്കിവച്ച് അനിൽ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ആ മരിക്കാത്ത ഓർമ്മകളെ തിരികെ വിളിക്കുകയാണ് ‘ വനിത.’ 2008 മേയ് രണ്ടാം ലക്കം ‘വനിതയിൽ’ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അനിൽ വാചാലനായത് മുഴുവൻ തന്റെ പാട്ടിഷ്ടങ്ങളെക്കുറിച്ചായിരുന്നു.
ആ പൂമരം ഞാനായിരുന്നു എന്ന തലക്കെട്ടിൽ വനിതയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം വായിക്കാം ചുവടെ:
1.
2.
3.