Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
September 2025
വുഷ്ഷ്... അക്കര ഇക്കര കാണാത്ത നടുക്കടലിലൂടുെട പാതിരാ പിന്നിട്ട നേരത്തു ശാന്തമായി നീങ്ങുകയാണ് സെയിൽബോട്ട്. പക്ഷേ, നേർത്ത കാറ്റിരമ്പത്തിനു മേലെ ആ ശബ്ദം വീണ്ടും ഉയർന്നു കേൾക്കുന്നു. പായ് വഞ്ചിയുടെ അപ്പോഴത്തെ ഗാർഡും നിരീക്ഷകയുമായ അമൃത ജയചന്ദ്രന് ഉള്ളിലൊരു കൊള്ളിയാൻ മിന്നും പോലെ തോന്നി. സൊമാലിയൻ തീരത്തെ
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു
ഒരുകാലത്ത് ആൺകോയ്മയുടെ ലോകമായിരുന്നു ട്രാവൽ ആൻഡ് ടൂറിസവും. എന്നാൽ, കാലത്തിന്റെ മാറ്റം ഇവിടെയും പ്രകടമായി. പർവതങ്ങൾ കീഴടക്കാനും സാഹസിക യാത്രകൾ ചെയ്യാനും സോളോ ട്രിപ് പോകാനും മികവാർന്ന അനുഭവങ്ങൾ പകർത്താനുമെല്ലാം വനിതകൾ കടന്നു വന്നു. ഇങ്ങനെ കടന്നു വന്നവരുടെ പ്രതിനിധിയായ ഒരാൾ. അധ്യാപികയായ എൻ.പി. ദീപയുടെ
പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ കഴിഞ്ഞു കലാകൗമുദിയില്‍ സിനിമാ ജേണലിസ്റ്റായി ജോലി ചെയ്യുന്ന കാലത്താണു തൃശൂര്‍ സ്വദേശിയായ സീമ സുരേഷ് കാട്ടിലേക്കുള്ള യാത്രകള്‍ തുടങ്ങുന്നത്. അവധിദിനങ്ങളിലായിരുന്ന യാത്ര പിന്നീട് പതിവായി. സ ഞ്ചാരമാകട്ടെ, കേരളത്തില്‍ നിന്നു മറ്റു സംസ്ഥാനങ്ങളിലേക്കും
പ്രിയപ്പെട്ട എലെയ്നർ... അങ്ങനെ വിളിക്കാമല്ലോ അല്ലേ? ഇവിടെ, ഈ സെമിത്തേരിയിൽ കോൺക്രീറ്റ് കല്ലറയുടെ അരികിൽ നിൽക്കുമ്പോൾ എന്തിനെന്നറിയാതെ കണ്ണു നിറയുന്നു. വെറുമൊരു കാഴ്ചക്കാരനായി മരിച്ചവരുറങ്ങുന്ന പറമ്പിലേക്കു കയറുന്ന സമയത്ത് തെല്ലും പേടി തോന്നിയിരുന്നില്ല. പക്ഷേ, പൂച്ചെടികളുടെ ചതുരമണ്ഡപത്തിനു നടുവിൽ
കൊച്ചിക്കായൽ ഓളം തല്ലുന്ന താളത്തിനു മേലേ നിറങ്ങൾ വാരിയണിഞ്ഞൊരു സുന്ദരൻ കപ്പൽ. തൊട്ടടുത്തു കിടക്കുന്ന ബോട്ടുകൾ ആരാധനയോടെ പാളി നോക്കുന്നു. എങ്ങനെ നോക്കാതിരിക്കും, ആളൊരു വമ്പനാണല്ലോ. പേര്– ക്ലാസിക് ഇംപീരിയൽ. കേരളത്തിൽ നിർമിച്ച ഏറ്റവും വലിയ ഐആർ എസ് ക്ലാസ് വെസൽ ആണിതെന്നു നിർമാതാക്കൾ. വലിയ ചില്ലു
ഇതു ലഹരിയെ പിന്തുണയ്ക്കുന്ന ഫീച്ചർ അല്ല. മദ്യപാനം നിങ്ങളുടെ ആരോഗ്യം മാത്രമല്ല സമ്പത്തും തകർക്കും. കുടുംബം ഇല്ലാതാക്കും. നിങ്ങളെ കോമാളിയാക്കും. ജാഗ്രതൈ... ഏതു കുപ്പി കണ്ടാലും ‘നീ തങ്കപ്പനല്ലെടാ പൊന്നപ്പനാ പൊന്നപ്പൻ എന്നു പറയുന്നവരുടെ ശ്രദ്ധയ്ക്ക്– ഇതു നിങ്ങൾ വിചാരിക്കുന്ന രീതിയിലുള്ള ‘യാത്രയല്ല’.
കസവു മുണ്ടും നേര്യതുമണിഞ്ഞ് എവറസ്റ്റിന്റെ ചോട്ടിൽ നിന്നൊരു ഫോട്ടോ എടുത്താൽ നല്ല രസൊണ്ടാവില്ലേ?’’ കുറച്ചു മാസങ്ങൾ മുൻപേ വാസന്തി തൃച്ചംബരത്തെ വീട്ടിലിരുന്നു മകനോടു ചോദിച്ചു. മകൻ ചിരിയോടെ പറഞ്ഞു ‘അടിപൊളിയായിരിക്കും.’ മാസങ്ങൾക്കു ശേഷം ആ ‘അടിപൊളിപ്പടം’ ലോകമാകെ വൈറൽ ആയി. എവറസ്റ്റിന്റെ മുന്നിൽ സെറ്റു
കൈകാലുകളും മനസ്സും ഒരുപോലെ തറിയിലെഴുതുന്ന ‘ കസവുപുടവ’യുടെ പിറവി തേടിയാണ് യാത്ര. ഓണം ഉണരും മുൻപേ തറികളിൽ കനവ് നെയ്യുന്നവരെ കാണാൻ. ഓണപ്പുടവയുടെ പകിട്ടിന് പിന്നിലെ അധ്വാനത്തിന് നൂറ്റാണ്ടുകളുടെ പഴമയുണ്ട്. തറികളിലെ താളത്തിനൊത്ത് ജീവിതത്തിന്റെ സംഗീതത്തിന് മാധുര്യം വരുത്തുന്നവരാണ് ബാലരാമപുരത്തെ
അറുപത്തിനാലു തരം കറികൾ. ആടിപ്പാടാൻ അമ്പത്തൊന്നു കരക്കാർ. ആനച്ചന്തത്തിനു പകരം ആറാടിയെത്തുന്ന പള്ളിയോടം. ഭക്ഷണ പ്രിയർക്ക് ആനന്ദലബ്ധിക്കിനിയെന്തു വേണം...? ആറന്മുള ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ വള്ളസദ്യ ജൂലൈ 13 ന് തുടങ്ങി. പാട്ടു പാടി ചോറുണ്ണുന്ന നാട്ടുകാരെ കാണാൻ പുലർച്ചയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടു.
Results 1-10 of 133