Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
December 2025
November 2025
ഇവിടെ ക്ഷേത്രപടവുകളിൽ കാലു നനച്ച് ഭക്തിയോടെ ഒഴുകുകയാണ് മൂവാറ്റുപുഴ ആറ്. പടിഞ്ഞാറു നിന്നു വന്ന് പിന്നെ കിഴക്കോട്ട് ഒഴുകി, വീണ്ടും പടിഞ്ഞാറോട്ട് ഒഴുകുന്ന ആറിനെ കാണാം ഇവിടെ നിന്നാൽ. അങ്ങനെ രണ്ടുവട്ടം വളഞ്ഞ് ക്ഷേത്രത്തിനു മുന്നിലൂടെ വിനയത്തോടെ ഒഴുകുന്ന ആറിന്റെ എളിമയിൽ തുടങ്ങുന്നു ഊരമന ശ്രീനരസിംഹസ്വാമി
ട്രെയിനിൽ ബാഗോ വിലപിടിപ്പുള്ള മറ്റു സാധനങ്ങളോ വച്ചു മറന്നാൽ ഉടൻ എന്താണു ചെയ്യേണ്ടത്? മറന്നു വച്ച കണ്ണടയെടുക്കാൻ വീണ്ടും ട്രെയിനിൽ കയറി തിരിച്ചിറങ്ങിയ യുവാവിനു ദാരുണാന്ത്യം. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അടിയിലേക്കു വീഴുകയായിരുന്നു. ഇതു നടന്നത് കോട്ടയത്താണ്, ജനുവരി
ഡ്രൈവിങ് ഏറെ ആസ്വാദ്യകരമാണ് ഡീസൽ വാഹനങ്ങളിൽ. അതിനു കാരണം ഡീസൽ വാഹനങ്ങളുടെ എൻജിൻ നൽകുന്ന തുടക്കത്തിലെ കുതിപ്പാണ്. ഭാരത് സ്റ്റേജ് 6 മലിനീകരണനിയന്ത്രണചട്ടം നിലവിൽ വന്നപ്പോൾ പുതിയ ഡീസൽ വാഹനങ്ങൾ കുറഞ്ഞു. പ്രമുഖ വാഹനനിർമാതാക്കൾ ഡീസൽ മോഡലുകളെ കയ്യൊഴിഞ്ഞെങ്കിലും ഡ്രൈവിങ് ഇഷ്ടമുള്ളവർ ഇ പ്പോഴും ഡീസൽ
സമീപകാലത്തു വാഹനത്തിൽ മാതാപിതാക്കൾ തനിച്ചാക്കിപ്പോയ കുഞ്ഞിന്റെ മരണവാർത്തയും സ്കൂൾബസ്സിൽ പെൺകുട്ടിക്കു സംഭവിച്ച ദാരുണാന്ത്യവും ഏറെ ഞെട്ടലോടെയാണു നാം കേട്ടത്. യാത്രകളിൽ കുഞ്ഞുങ്ങൾക്കു പ്രത്യേകമായി കരുതലും ശ്രദ്ധയും നൽകേണ്ടതിന്റെ പ്രാധാന്യം നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളെ
വിദേശ കുടിയേറ്റം... ഏതെല്ലാം സാഹചര്യങ്ങളിലാണു സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ വേണ്ടി വരുന്നത്? വിദേശ കുടിയേറ്റം സംബന്ധിച്ച വായനക്കാരുടെ തിരഞ്ഞെടുത്ത സംശയങ്ങൾക്കു മറുപടി നൽകുന്നു അജിത് കോളശ്ശേരി (സിഇഒ (ഇൻ ചാർജ്), നോർക്ക റൂട്ട്സ്) വിദേശത്തേക്കു പോകുമ്പോൾ ഏതെല്ലാം സാഹചര്യങ്ങളിലാണു സർട്ടിഫിക്കറ്റ്
ക്ഷേത്രത്തിലേക്ക് മുല്ലപ്പൂ ചൂടി വന്നാൽ അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി പൂവ് മാറ്റിയിട്ടേ ദർശനത്തിനായി പ്രവേശിപ്പിക്കാറുള്ളൂ. ഇവിടെ വിവാഹവും നടത്തില്ല.
‘ഊദും ചന്ദനത്തിരിയും കൈമാറിയ വാസനയുണ്ടു കാറ്റിൽ. പിന്നെ, കടലുണ്ടിപ്പുഴയെ തൊട്ടു വന്ന തണുപ്പും. തെളിഞ്ഞ വാനിലൊരു വര പാറിപ്പോകും പോലെ പറന്നകലുന്ന വെള്ളരിപ്രാവുകൾ. ആ കൗതുക ക്കാഴ്ചയിൽ ഒരു നിമിഷം കണ്ണുടക്കി നിന്നു. പിന്നെ, അത്തറും സുറുമയും വിൽക്കുന്ന കടക്കാരനോടു കുശലം പറഞ്ഞു പരിചയത്തിലായി.
വുഷ്ഷ്... അക്കര ഇക്കര കാണാത്ത നടുക്കടലിലൂടുെട പാതിരാ പിന്നിട്ട നേരത്തു ശാന്തമായി നീങ്ങുകയാണ് സെയിൽബോട്ട്. പക്ഷേ, നേർത്ത കാറ്റിരമ്പത്തിനു മേലെ ആ ശബ്ദം വീണ്ടും ഉയർന്നു കേൾക്കുന്നു. പായ് വഞ്ചിയുടെ അപ്പോഴത്തെ ഗാർഡും നിരീക്ഷകയുമായ അമൃത ജയചന്ദ്രന് ഉള്ളിലൊരു കൊള്ളിയാൻ മിന്നും പോലെ തോന്നി. സൊമാലിയൻ തീരത്തെ
‘‘യൂറോപ്പിൽ പലയിടങ്ങളിലും ചിലർ രൂക്ഷമായി നോക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചർമത്തിന്റെ നിറവ്യത്യാസമാണ് അവർ നോട്ടത്തിലൂടെ പ്രകടിപ്പിക്കുന്നത്. വർണവെറി അഥവാ റേസിസം. ഇത്തരം മാനസികാവസ്ഥ വച്ചു പുലർത്തുന്ന ഒന്നോ രണ്ടോ പേരാണുണ്ടാവുക. അതിനാൽത്തന്നെ ആ രാജ്യത്തുള്ളവരെല്ലാം അത്തരക്കാരാണെന്നു പറയുന്നതു
ഒരുകാലത്ത് ആൺകോയ്മയുടെ ലോകമായിരുന്നു ട്രാവൽ ആൻഡ് ടൂറിസവും. എന്നാൽ, കാലത്തിന്റെ മാറ്റം ഇവിടെയും പ്രകടമായി. പർവതങ്ങൾ കീഴടക്കാനും സാഹസിക യാത്രകൾ ചെയ്യാനും സോളോ ട്രിപ് പോകാനും മികവാർന്ന അനുഭവങ്ങൾ പകർത്താനുമെല്ലാം വനിതകൾ കടന്നു വന്നു. ഇങ്ങനെ കടന്നു വന്നവരുടെ പ്രതിനിധിയായ ഒരാൾ. അധ്യാപികയായ എൻ.പി. ദീപയുടെ
Results 1-10 of 140