Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
November 2025
കൗമാരത്തിലും യൗവനത്തിലും മനസ്സൊരുക്കേണ്ടത് ശ്രദ്ധാപൂർവമാകണം. സ്ത്രീ എന്ന അഭിമാനം മനസ്സിലൊരുക്കാനുള്ള ആദ്യ ചുവട് ഇവിടെ നിന്നാണു തുടങ്ങുന്നത്. ∙ വ്യക്തിത്വ രൂപീകരണത്തിന്റെയും സ്വയം ബോധത്തിന്റെയും പ്രധാന ഘട്ടമാണു കൗമാരം. പെൺകുട്ടിയായതു കൊണ്ടു രണ്ടാമതാണ് എന്ന ബോധം വേരോടെ പിഴുതെറിയേണ്ട ആദ്യ ഘട്ടമാണ്
നാലുവർഷ ബിരുദ പ്രോഗ്രാമുകളിലൂടെ എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടാകുക എന്ന കാര്യത്തിൽ മാതാപിതാക്കൾക്കും വിദ്യാർഥികൾക്കും ഒരുപാടു ചോദ്യങ്ങളുമുണ്ട്. പൊതുവായ സംശയങ്ങളും അവയ്ക്കുള്ള വിദഗ്ധ മറുപടിയും ഇതാ. പരമ്പരാഗത ബിരുദ പഠനത്തിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ എന്തൊക്കെയാണ് ? കേരളത്തിലെ ബിരുദ പഠനത്തിൽ കാതലായ
മേയ് പതിനെട്ടിന്റെ പുലരി കണ്ണൂർ സ്വദേശി സഫ്രീന ലത്തീഫിന് (Safrina Latheef) ഏറെ സവിശേഷമായിരുന്നു. അന്നു പുലർച്ചെ എന്നല്ല, 17 നു പാതിരാവു മുതൽ തന്നെ. എന്നാൽ, സ്വന്തം നാട്ടിലോ കഴിഞ്ഞ 25 വർഷമായി അവർ താമസിക്കുന്ന ഖത്തറിലോ പോലുമായിരുന്നില്ല സഫ്രീന അപ്പോൾ. സമുദ്രനിരപ്പിൽ നിന്ന് 8000 മീറ്ററിൽ അധികം മുകളിൽ,
ഇന്നു മുതൽ വ്യായാമം ചെയ്യും, വിദേശയാത്രയ്ക്കു പോകും, അല്ലെങ്കിൽ ഡയറ്റ് കൃത്യമാക്കും. ഇതൊക്കെ നിങ്ങളുടെ ‘ബക്കറ്റ് ലിസ്റ്റി’ൽ ഉണ്ടായിരിക്കാം. എന്നാൽ അതിനൊപ്പം ഹോബിയും കൂടി ചേർക്കാവുന്നതാണ്. അതും നിങ്ങളുടെ സന്തോഷത്തിലേക്കുള്ള താക്കോലാണ്. 90 കിഡ്സിന് വരെ നൊസ്റ്റാൾജിയയുടെ പെട്ടിയിൽ പല തരം ഹോബികൾ
ജോലിസമ്മർദങ്ങളോടു ‘കടക്ക് പുറത്ത്’ എന്നു പറയാനാകാത്ത സാഹചര്യമാണു മിക്കവർക്കും. എല്ലാം സഹിച്ച് ഒരു ദിവസം പൊട്ടിത്തെറിക്കുമ്പോഴേ ചുറ്റുമുള്ളവർ പോലും സംഗതി തിരിച്ചറിയൂ. സമ്മർദം ഇല്ലാത്ത ജോലികളൊന്നുമില്ല. അതുകൊണ്ടു സമ്മർദം നേരിടാൻ വഴികൾ കണ്ടുവയ്ക്കണം. വിവിധ ജോലികൾ ചെയ്യുന്നവർ അനുഭവത്തിൽ നിന്നു പറഞ്ഞു
തണലത്തു നിന്നിരുന്ന ഒരു പൂച്ചെടി പറിച്ചെടുത്തു വെയിലിൽ നടുന്നു. വീണ്ടും അതു തളിർത്തു കരുത്തോടെ വളർന്നു വരണമെങ്കിൽ അത്രയേറെ ആത്മാർപ്പണം ആവശ്യമുണ്ട്. അതുപോലെത്തന്നെയാണു വളരെ നാൾ ജോലി ചെയ്യുന്ന മേഖലയിൽ നിന്നും മറ്റൊന്നിലേക്കുള്ള ചുവടുവയ്പ്പ് . പരിചിതമായ ചുറ്റുപാടിൽ നിന്നു മറ്റൊരിടത്തേക്കു
‘പണ്ട് ഞാനൊരുപാടു വായിച്ചിരുന്നു... ഇന്നിപ്പൊ ഒന്നിനും സമയമില്ല!’ എന്നു പറയുന്ന ധാരാളം പേർ നമുക്ക് ചുറ്റുമുണ്ട്. എത്രയൊക്കെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാലും വായനയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. തലച്ചോറിനെ ആരോഗ്യകരമായി വയ്ക്കാൻ വായന
എല്ലാം പഠിച്ചതാണ് അമ്മാ... പക്ഷേ, ചോദ്യപേപ്പർ കിട്ടിയപ്പോഴേക്കും ആകെ ബ്ലാങ്ക് ആയ പോലെ. ഒന്നും ഓർത്തെടുക്കാനായില്ല.’’ പരീക്ഷക്കാലമായാൽ മിക്ക വീടുകളിലും കേട്ടുവരുന്ന പല്ലവിയാണിത്. കുട്ടികളെ വഴക്കു പറഞ്ഞിട്ടോ തല്ലിയിട്ടോ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകില്ല. മറിച്ച് എന്താണ് അവരുടെയുള്ളിലെ യഥാർഥ
റജിസ്ട്രേഷൻ കഴിഞ്ഞപ്പോഴാണ് മോഡൽ ഉണ്ടെങ്കിലേ സംഗതി നടക്കൂ എന്നു മനസ്സിലായത്. അങ്ങനെ അന്വേഷിച്ചൊടുവിൽ ഒരാളെ കിട്ടി. ആ കുട്ടിയാണ് ഈ കുട്ടി...
നാട്ടിലെ സാഹചര്യത്തിൽ പഠിച്ചുവരുന്ന വിദ്യാർഥികൾക്കു വിദേശരാജ്യങ്ങളിൽ പോകാനോ ജോലി ചെയ്യാനോ താൽപര്യമുണ്ടെങ്കിൽ പഠിക്കുന്ന കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതില് പ്രത്യേക പ്രാധാന്യം നൽകണം. നിങ്ങൾ പഠിക്കുന്ന/പഠിക്കാൻ പോകുന്ന കോഴ്സുകൾക്കു രാജ്യാന്തര തലത്തിൽ അംഗീകാരമോ ഡിമാന്റോ ഉണ്ടോ എന്നതും
സിനിമകളിലോക്കെ കാണുന്നതുപോലെയുള്ള ഒരു മാസ്സ് എൻട്രി ആയിരുന്നു എ.ഐ നടത്തിയത്. ആദ്യം ചിത്രങ്ങളും വിഡിയോകളും എഡിറ്റ് ചെയ്യാനും റിക്രീയേറ്റ് ചെയ്യാനുമൊക്കെയുള്ള ഒരു വിനോദോപാധിയായി എഐ ഉപയോഗിച്ച് തുടങ്ങിയപ്പോൾ ഒട്ടേറെ ആശങ്കകളും ഉയർന്നു കേട്ടിരുന്നു. ഏതൊരു പുതിയ സാങ്കേതിക വിദ്യയും പോലെ ഗുണങ്ങളും ദോഷങ്ങളും
കണക്കും കണക്കുകൂട്ടലുമൊക്കെ സ്കൂൾകാലം കഴിഞ്ഞാൽ ഒഴിവാക്കുമാണ് ആഗ്രഹിക്കുന്നവരാണ് പലരും. എന്നിരുന്നാലും നിത്യജീവിതത്തിലെ എല്ലാ സാഹചര്യത്തിലും ഇതൊന്നുമില്ലതെ മുന്നോട്ടു പോകാനാവില്ല എന്നത് യാഥാർഥ്യവും. അവിടെയാണ് എത്ര സങ്കീർണമായ കണക്കുകളും നിമിഷനേരം കൊണ്ട് പരിഹരിക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷനായ എക്സൽ
ആകാശം കാണുകയാണു സേബയ്ക്ക് ഏറെയിഷ്ടം. മുറ്റത്തേക്കിറങ്ങിയാൽ ആർക്കും സൗജന്യമായി കാണാവുന്ന ആകാശമൊന്ന് കാണാൻ സേബയ്ക്ക് ചെലവാക്കേണ്ടത് 6.2 ലക്ഷത്തോളം രൂപയായിരുന്നു . 2025 ഒക്ടോബർ മാസം മുതലത് 15900/– രൂപയായി കുറഞ്ഞിട്ടുണ്ട്. തളരുന്ന പേശികളെ വകവയ്ക്കാതെ സേബ നയിച്ച നിയമ പോരാട്ടത്തിന്റെ ഫലമായി... എസ് എം എ
നൃത്തത്തിനൊപ്പം വളർന്ന ഒരുപാടു പേരിൽ ഒരാളായിരുന്നു ഗായത്രിയും. ചിലങ്കയെ സ്കൂളിലെ ചങ്ങാതിമാരെ പോലെ ചേർത്തു പിടിച്ചു. പക്ഷേ, പത്താം ക്ലാസ്സിന്റെ പടിയിൽ തട്ടി ആ ഇഷ്ടം വീണു പോയി. പഠനത്തിനിടയിൽ ചിലങ്ക മാറ്റിവച്ചു. പിന്നെ ജോലി, വിവാഹം, കുഞ്ഞ്.... ഇതു ഗായത്രിയുടെ മാത്രം കഥയല്ല. പല കാരണങ്ങൾ കൊണ്ടു
മീരയുടെ മനസ്സിൽ കാടിനോടുള്ള ഇഷ്ടം നട്ടു വളർത്തിയത് അമ്മാവനായ പി.ആർ. ശ്രീകുമാർ ആണ്. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ ഗ്രീൻസിൽ അംഗമായിരുന്നു. നോർത് പറവൂരിലെ വീട്ടിൽ നിന്ന് സ്കൂൾ അവധിക്കാലത്ത് മീരപോയിരുന്നത് അമ്മാവനും കുടുംബാംഗങ്ങൾക്കുമൊപ്പം കാട്ടിലേക്കാണ്.
Results 1-15 of 826