The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 7-20, 2025
April 26 - May 9, 2025
പ്രഫഷന്റെ തിരക്കും പ്രായവും പാഷനു തടസ്സമാകില്ലെന്നു തെളിയിക്കുകയാണ് ഈ വനിതകൾ തിരക്കിട്ടു പായുന്നതിനിടയിൽ സ്വയം സ്നേഹിക്കൂയെന്നു ജീവിതം ഓർമപ്പെടുത്താറില്ലേ. അങ്ങനെയൊരു ഓർമപ്പെടുത്തലിലാണു പണ്ടെങ്ങോ മാറ്റി വച്ച മോഹത്തിന്റെ ചിലങ്കയണിയാൻ അവർ തീരുമാനിച്ചത്. ഡോക്ടർമാരായ നാലു മലയാളി വനിതകൾ ആ
ഗ്രീസിലെ റോഡ്സില്‍ നടന്ന ലോക കേഡറ്റ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചെസ് ടൂര്‍ണമെന്റില്‍ രണ്ട് മെഡലുകള്‍ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റില്‍ അണ്ടര്‍-10 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ദിവി ബിജേഷാണ് സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടി
ശരിയാണ്, അപ്പോൾ നമ്മൾ ഒന്നും അറിഞ്ഞിരുന്നില്ല. വെയിലു വീഴുന്നതും രാവു മായുന്നതും മഴ ചാഞ്ഞു പെയ്യുന്നതും. പക്ഷേ, മിന്നൽ പോലെയാണ് ഒരാൾ തീരുമാനിക്കുന്നത് ഇനി ‘നമ്മൾ’ ഇല്ല. ആ വാക്ക് മുറിച്ച് ‘ഞാനും’ ‘നീയും’ എന്നാക്കാം. ഇന്നു മുതൽ അതു മതി. ഞെട്ടിപ്പോകില്ലേ? മനസ്സിലപ്പോഴും ഉണ്ടാകും ചേർത്തു പിടിച്ച ചൂട്,
ഡയറ്റ് ചെയ്തിട്ടുള്ളവർക്കറിയാം ഡയറ്റിങ് അത്ര ഈസിയല്ല. നാവിനു പിടിച്ച രുചികളെ ഒരു സുപ്രഭാതം മുതൽ വേണ്ടെന്നു വയ്ക്കേണ്ടി വരുന്നത് ശരീരം മാത്രമല്ല തലച്ചോറും അത്ര പെട്ടെന്നു സ്വീകരിക്കില്ല. അതുകൊണ്ടാണ് ഡയറ്റ് തുടങ്ങി കുറച്ചു കഴിയുമ്പോൾ വിശപ്പു കൂടുന്നതും മൂഡ് മാറ്റങ്ങളും അസ്വസ്ഥതയും വിഷാദവുമെല്ലാം
റഷ്യയാണു വേദി. 80 രാജ്യങ്ങളിൽ നിന്നുള്ള ഡിസൈനർമാർ മത്സരിക്കുന്ന ഹലാൽ ബിസിനസ് വുമൺ അവാർഡ്. ഖത്തർ ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറാണ് അവാർഡ് നേടിയത്. ഖത്തറിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട ഏക ഡിസൈനർ. ഈ അവാർഡിനെന്താണു നമ്മുടെ നാട്ടിൽ കാര്യം എ ന്നു തോന്നാം. അതു നേടിയത് ഒരു മലയാളിയാണ്. ...മ്മടെ തൃശൂർക്കാരി, ഗിൽസ്
എണ്‍പതുകളിലാണു സംഭവം. കോഴിക്കോട് വാണിമേലിനടുത്ത് ഭൂമിവാതുക്കൽ എൽപി സ്കൂളിലെ അ ഞ്ചാം ക്ലാസുകാരി െെസന െെവകിട്ട് വീട്ടിലെത്തിയപ്പോള്‍ ഉമ്മ വലിയൊരു വാര്‍ത്തയുമായി കാത്തിരിക്കുന്നുണ്ടായിരുന്നു. വാത്സല്യത്തോെട അവളെ ചേര്‍ത്തു നിര്‍ത്തി ഉമ്മ പറഞ്ഞു, ‘അടുത്താഴ്ച അനക്ക് നിക്കാഹാണ്...’ പറഞ്ഞുറപ്പിച്ചതു പോലെ
നാടു മാറി. നാട്ടുകാർ മാറി. പെണ്ണുങ്ങൾ മാറി. അമ്മമാർ മാറിയോ? ഉറപ്പായും മാറി. അമ്മത്തം ക ളഞ്ഞുകൊണ്ടല്ല, അമ്മയുടെ നന്മകൾ വീട്ടിനുള്ളിലൊതുക്കാതെ പുറത്തുള്ളവരിലേക്കു കൂടി പ്രസരിക്കുന്ന വിധം വളർന്നുകൊണ്ട്... ‘മോംസ് ഓഫ് കൊച്ചി’ അഥവാ എംഒകെ സ്ഥാപകയും മാനേജിങ് ട്രസ്റ്റിയുമായ രാഖി ജയശങ്കറിന്റെ വാക്കുകൾ
ഓഫിസിലേക്കും തിരികെ വീട്ടിലേക്കും തിരക്കിട്ട യാത്രകൾ. അതിനൊപ്പം പെട്ടെന്നു ചെയ്തു തീർക്കുന്ന അടുക്കള ജോലികൾ. വീട്ടമ്മമാർക്ക് അടുക്കളയിൽ മാത്രം ദിവസം മുഴുവൻ നീളുന്നത്ര ജോലികളുണ്ട്. ഈ തിരക്കിനിടയിൽ സൗന്ദര്യപരിചരണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും സമയമില്ലെന്ന് നിങ്ങൾ പറയാറുണ്ടോ? എങ്കിൽ മാറി ചിന്തിക്കാൻ
വണ്ടി നിരക്കിക്കൊണ്ടുപോകുന്നതു കണ്ടാലേ അറിഞ്ഞുകൂടേ പെണ്ണാണ് ഡ്രൈവർ എന്ന്. !!!’’ ‘‘ഈ പെണ്ണുങ്ങൾ വണ്ടിയും കൊണ്ടിറങ്ങി റോഡ് ബ്ലോക്കാക്കിക്കൊള്ളും!!!’’ വണ്ടിയുമെടുത്തു നിരത്തിലിറങ്ങുന്ന സ്ത്രീകളിൽ ഈ കമന്റ് കേൾക്കാത്തവർ ചുരുക്കമാണ്. പക്ഷേ, ഇത്തരം പരിഹാസ കമന്റുകളിൽ മനസ്സ് പാളാതെ ടോപ് ഗിയറിൽ കുതിക്കുന്ന
ജീവിതത്തിലെ പല നിമിഷങ്ങളിലും ‘ഇതാ ഇവിടെ തീർന്നു...’ എന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനെയെല്ലാം സ്വയം അതിജീവിച്ച് നമ്മൾ മുൻപോട്ടു നീങ്ങാറുമുണ്ട്. കാരണം ജീവിതത്തിലെ ഒാരോ പ്രതിസന്ധിയിലും തളരാതെ, പതറാതെ നീങ്ങാൻ സഹായിക്കുന്ന ഒരു ഉൾക്കരുത്ത് നമ്മിലെല്ലാമുണ്ട്. നമ്മുടെ മനസ്സിന്റെ ഈ ശക്തി പലരും
ഒറ്റയ്ക്കു രാത്രിയിൽ നടന്നു പോവുകയാണ് നിങ്ങൾ. പെട്ടെന്നു രണ്ടു മൂന്നു പേർ പിന്നാലെ വരുന്നതായി കാണുന്നു. എന്തു ചെയ്യും? ഇന്നത്തെ സാഹചര്യത്തിൽ ഇത്തരം അവസ്ഥയ്ക്ക് സാധ്യതയേറെയാണ്. ഇതുപോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം പ്രതിരോധിക്കാൻ കുറച്ചു വഴികൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഇവിടെയാണ് ക്രാവ് മാഗ
സ്വന്തം സംരംഭത്തിൽ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയർന്ന ഇന്റലിജൻസുള്ള ഒരാളായി കണക്കാക്കാം. എന്താണ് സംരംഭക മനോഭാവം? പല വ്യക്തികളും സ്വന്തം ബിസിനസ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു; എന്നിരുന്നാലും, വിജയിക്കാൻ ആവശ്യമായ സംരംഭകത്വ മനോഭാവം അവർക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തിൽ ആക്കുന്നു.
സഹോദരിമാരോ ബന്ധുക്കളോ സുഹൃത്തുക്കളോ കൂട്ടുകൂടി ബിസിനസ് ചെയ്യാൻ ആലോചിക്കുമ്പോൾ ‘വെറുതേ പ ണം കളയാനാണ് ’ എന്നു പറഞ്ഞുകളയല്ലേ. ഇതാ, ഈ നാലു സംരംഭങ്ങളെയും അതിന്റെ അമരക്കാ രെയും കുറിച്ച് അറിയൂ. പെൺമനസ്സുകൾ ഒരുമിച്ച് ചർച്ച ചെയ്തും തിരുത്തിയും ആശയങ്ങൾ പങ്കുവച്ചും ബിസിനസ്സിനെ വളർത്തുന്ന കാഴ്ച കാണാം.
സാനിയ അയ്യപ്പൻ, പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ. ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കുന്ന നമ്മുടെ നായികമാരുടെ പേഴ്സനൽ ട്രെയ്നറാണ് റാഹിബ് മുഹമ്മദ്. ‘ജോൺ ലൂഥറി’ൽ പൊലീസ് വേഷം ചെയ്യാനായി ജയസൂര്യയുടെ ഫിറ്റ്നസ് ട്രെയ്നിങ് ചെയ്തതും റാഹിബാണ്. ദുബായിൽ നിന്ന് ജിമ്മിലേക്ക് ‘‘ 2013 ലാണ് ദുബായിൽ സിവിൽ
താടിക്കു കയ്യും കൊടുത്ത് സഹതാപ നോട്ടമെറിഞ്ഞവരോടും ചെയ്തത് മഹാകാര്യമെന്ന് വാഴ്ത്തുന്ന ഉപദേശ കമ്മിറ്റിക്കാരോടും അഖില തന്റെ പ്രണയത്തെ ചേർത്തു നിർത്തി ഇങ്ങനെ പറഞ്ഞു. ‘ഓരൊക്കെ നോക്കിയത് ചേട്ടന്റെ മേലാത്ത കാലുകളിലേക്കും വീൽചെയറിലേക്കുമാണ്. ഞാൻ നോക്കിയത് ആ മനസിലേക്കും.’ പ്രണയനോട്ടങ്ങളിൽ ക്രിഞ്ചുണ്ടെന്ന്
Results 1-15 of 770