Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
October 2025
കുട്ടികളെ വലയ്ക്കുന്ന ആസ്തമയെക്കുറിച്ചും അതിന്റെ ചികിത്സാ വിധികളെ കുറിച്ചും വിശദമാക്കുകയാണ് ഡോ. വിദ്യ വിമൽ. ആശുപത്രിയിൽ പോയി ചികിത്സ നേടിയിട്ടും ആസ്തമ വിട്ടുമാറാതെ നിൽക്കുന്നതിന്റെ കാരണത്തെക്കുറിച്ചാണ് ഡോ. വിദ്യ വ്യക്തമാക്കുന്നത്. ദൈനം ദിന ജീവിതചര്യകൾ മുതൽ വളർത്തുമൃഗങ്ങളോടുള്ള സമ്പർക്കം വരെ ആസ്തമ
∙ കുഞ്ഞുങ്ങൾക്ക് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം മാത്രം നൽകുന്നതാണ് നല്ലത്. സമീകൃതാഹാരം കഴിച്ചു ശീലിപ്പിച്ചാൽ മുതിർന്നാലും ആ ശീലം അ വരെ വിട്ടു പോകില്ല. മാത്രമല്ല കുഞ്ഞിന്റെ വളർച്ചയ്ക്കും രോഗപ്രതിരോധശേഷിക്കും പോഷകസമ്പുഷ്ടമായ ആഹാരം വളരെ ആവശ്യമാണ്. ∙ രാവിലെ ഉണരുമ്പോൾ അര ഗ്ലാസ് പാൽ നൽകാം. ഒൻപതു മണിക്ക് ഒരു
കുട്ടികൾ സംസാരിക്കാൻ വൈകുന്നതിനു പിന്നിൽ മാതാപിതാക്കൾ വരുത്തുന്ന ഈ തെറ്റുകളുമുണ്ടാകാം. ∙ കുട്ടികളോടു പതിവായി സംസാരിക്കാത്തതാണ് ഒരു പ്രധാന പ്രശ്നം. കുഞ്ഞിന്റെ ആദ്യദിനങ്ങൾ മുതൽ അവരുടെ മുഖത്തു നോക്കി സംസാരിക്കണം. ഇതാണു ഭാഷയോട് അടുക്കുന്നതിന്റെ ആദ്യപടി. കുഞ്ഞു വളരുന്തോറും അവരോടു സംസാരിക്കുന്ന തിന്റെ
∙ നവരയരി കുറുക്ക് തയാറാക്കാൻ അരക്കപ്പ് നവരയരി ഒരു പാത്രത്തിലാക്കി വറുക്കുക. പൊട്ടിത്തുടങ്ങുന്ന പാകത്തിൽ മിക്സിയിലാക്കി പൊടിച്ച് അരിച്ചെടുത്ത് വായു കടക്കാത്ത പാത്രത്തിലാക്കി വയ്ക്കാം. ഇതിൽ നിന്ന് ആവശ്യത്തിന് പൊ ടിയെടുത്തു വെള്ളം ചേർത്തു ചെറു തീയില് കുറുക്കിയെടുക്കുക. പാകത്തിനു തേങ്ങാപ്പാലും
∙ കുഞ്ഞിന്റെ പാത്രങ്ങൾക്കുവേണ്ടി മാത്രം സ്ക്രബർ, ബോട്ടിൽ ബ്രഷ് എ ന്നിവ മാറ്റി വയ്ക്കുക. കഴുകുന്നതിനു മുൻപായി ഫീഡി ങ് ബോട്ടിലിന്റെയും ബ്രസ്റ്റ് മിൽക്ക് പമ്പിന്റെയും ഓരോ ഭാഗങ്ങളും ശ്രദ്ധയോടെ ഊരി മാറ്റണം. കുഞ്ഞിന് ഉപയോഗിക്കുന്ന പാത്രങ്ങളും പമ്പും മറ്റും കിച്ചൺ സിങ്കിൽ ഇട്ടു കഴുകരുത്. ഇതിനായി
‘കല്യാണത്തിന് പോയിട്ട് വന്നതിന് ശേഷം കുഞ്ഞ് ഭയങ്കര കരച്ചിൽ. ഇനി കണ്ണേറു വല്ലതും കിട്ടിയതാകുമോ?’ ശാസ്ത്രം പുരോഗമിച്ച കാലത്തും അമ്മമാരും അമ്മമാരും ഈ ആശങ്ക മുന്നോട്ടു വയ്ക്കാറുണ്ട്. നാലാള് കൂടുന്ന ഇടങ്ങളിൽ പോയി വന്ന ശേഷം കുഞ്ഞ് നിർത്താതെ കരയുകയോ ശാഠ്യം പിടിക്കുകയോ ചെയ്താൽ കുറ്റം കണ്ണേറിനോ ചടങ്ങുകളിൽ
2010ലായിരുന്നു ഷൈലയുടേയും ഷാനവാസിന്റെയും വിവാഹം. പരസ്പരം ഇഷ്ടത്തിലാണെന്നു പറഞ്ഞപ്പോൾ ഒരേ നാട്ടുകാരായ ഇരുവരുടേയും വീട്ടുകാർ വിവാഹപ്പന്തലൊരുക്കി. കല്യാണം കഴിഞ്ഞു രണ്ടാം വർഷമാണു ഷൈല ഗർഭിണിയായത്. അ ഞ്ചാം മാസത്തിൽ സ്കാനിങ് ചെയ്തപ്പോൾ ഗർഭാവസ്ഥയിലെ കുഞ്ഞ് തിരിഞ്ഞു കിടക്കുകയാണെന്നു മാത്രമേ ഡോക്ടർ
സാധാരണ യാത്ര ചെയ്യുന്നതിലും ഇരട്ടി ശ്രദ്ധ വേണം കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ. റെയിൽവേ ട്രാക്കിനരികിലൂടെ കളിച്ചു നടക്കുന്ന കുട്ടിയും, ബൈക്കിൽ മാതാപിതാക്കളുടെ മടിയിൽ നിന്ന് ഏത് സമയത്തും തെന്നി വീഴാൻ പാകത്തിനിരിക്കുന്ന കുട്ടിയും റോഡിൽ നടക്കുമ്പോൾ വണ്ടി പോകുന്ന വശത്ത് കുട്ടിയെ അലക്ഷ്യമായി
ചോക്ലെറ്റ് ബ്രൗണിയുടെ ആരാധകരല്ലാത്ത കുട്ടികൾ കുറവായിരിക്കും. അവരുടെ ഇഷ്ട ബ്രൗണിയിൽ ബീറ്റ്റൂട്ട് കൂടി ചേർത്തു പോഷകസമ്പുഷ്ടമാക്കിയാലോ ? രുചി കൂടുകയല്ലാതെ കുറയില്ല. ബീറ്റ്റൂട്ട് ബ്രൗണി ബീറ്റ്റൂട്ട്– രണ്ടു വലുത്, കഷണങ്ങളാക്കിയത്, സൺഫ്ലവർ ഓയിൽ – അരക്കപ്പ്, ചോക്ലെറ്റ് ചിപ്സ് – അരക്കപ്പ്, വനില എസ്സൻസ് –
മരുന്ന് , അത് ഡോക്ടർ നിർദേശിക്കുന്നതായാലും മെഡിക്കൽ ഷോപ്പിൽ നിന്നു വാങ്ങുന്നതായാലും കഴിക്കുമ്പോൾ നമുക്ക് ഒട്ടേറെ ആശങ്കകളുണ്ടാകാം. മരുന്ന് ഉപയോഗത്തിൽ സർവസാധാരണമായ സംശയങ്ങൾക്ക് ഉത്തരങ്ങളിതാ. Q മരുന്നുകളും ഗുളികകളും വീട്ടിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇൻസുലിൻ സൂക്ഷിക്കുമ്പോൾ
എല്ലാ കുട്ടികളും തിമിർത്തു കളിക്കുന്നതു കണ്ട് കളിക്കാനാവാതെ മൂലയ്ക്ക് ഒതുങ്ങേണ്ടി വരിക ഒരു കുട്ടിയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്. കുട്ടികൾ ഉത്സാഹമില്ലാതിരിക്കുന്നതു കാണുന്നത് മാതാപിതാക്കൾക്കും ബുദ്ധിമുട്ട്. ശ്വാസംമുട്ടലുള്ള കുട്ടികൾ വീട്ടിലുള്ളപ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ കൃത്യമായി
പൊതുവേ കളിയാക്കലുകൾക്കും മാറ്റിനിർത്തലുകൾക്കും ഇടയാക്കുന്ന ഒരു പ്രശ്നമാണ് വിക്ക് അല്ലെങ്കിൽ ഒഴുക്കോടെ സംസാരിക്കാൻ സാധിക്കാതെ വരിക (Stuttering). എന്നാൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ, പ്രഭാഷകനായ ഡെമോസ്തനീസ്, ജോർജ് ആറാമൻ രാജാവ് എന്നിവരൊക്കെ ഈ പ്രശ്നം അനുഭവിച്ചവരും അതിനെ
നിങ്ങളുടെ കുട്ടി 'W' ആകൃതിയിലാണ് ഇരിക്കുന്നത് എങ്കില് ശ്രദ്ധിക്കണം. മുട്ടു കൂട്ടി ഇരിക്കുന്ന കുട്ടികൾ (W ആകൃതിയില്). രണ്ടു മുട്ടും മുന്നിലേക്കും, കാലുകൾ ഇരുവശത്തേക്കും. മറ്റു കുട്ടികൾ ഇങ്ങനെ ഇരിക്കുവാൻ പ്രയാസപ്പെടുമ്പോൾ ചില കുട്ടികൾ ഇങ്ങനെ മാത്രം ഇരിക്കുന്നത് മാതാപിതാക്കളിൽ ആശങ്ക ഉണ്ടാക്കും. 1.
കോവിഡാനന്തര കാലഘട്ടം വിചിത്രമായ ഒട്ടേറെ ആ രോഗ്യപ്രശ്നങ്ങളുടെ പിറവികൾക്കു വഴിയൊരുക്കിയിട്ടുണ്ട്. അലർജിയും കഫക്കെട്ടും തുടങ്ങി, ദഹനസംബന്ധമായ പ്രശ്നങ്ങളും മാംസപേശികളിലെ വിട്ടുമാറാത്ത നീർക്കെട്ടും ഒക്കെയായി അതു പകർന്നാട്ടം നടത്തുന്നു. കുട്ടികളെ ബാധിക്കുന്ന രോഗങ്ങളിലും കോവിഡിന്റെ സ്വാധീനം പ്രകടമാണ്.
ബാല്യത്തിനും യൗവനത്തിനുമിടയിലുള്ള ആവേശോജ്വലമായ ഒരു സംക്രമണകാലമാണു കൗമാരം.കുട്ടിക്കാലത്തു തുടക്കമിടുന്ന ആരോഗ്യഭക്ഷണശീലത്തിന്റെ രണ്ടാം ഘട്ടം ഇവിടെ ആരംഭിക്കുകയാണ്. പത്തു മുതൽ 19 വയസ്സു വരെയുള്ള കുട്ടികളെയാണു കൗമാരക്കാർ എന്നു ലോകാരോഗ്യസംഘടന പറയുന്നത്. ഹോർമോൺ വ്യതിയാനങ്ങൾ കാരണം ശാരീരികമായും മാനസികമായും
Results 1-15 of 25