The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
June 7-20, 2025
April 26 - May 9, 2025
മലയാളികളുടെ ജീവിതവുമായും ചരിത്രഘട്ടങ്ങളുമായും ഏറെ ചേർന്നു നിൽക്കുന്ന ദേശമാണ് മുംബൈ. അല്ലെങ്കിൽ പഴയ ബോംബെ. രാഷ്ട്രീയവും സിനിമയും സാഹിത്യവും സംഗീതവും തുടങ്ങി വിവിധ മേഘലകളിൽ മലയാളികൾ അടയാളപ്പെടുത്തിയ മുംബൈ കാലങ്ങളെത്രയോ. സാഹിത്യത്തിലേക്കു നോക്കിയാൽ ആനന്ദിന്റെ ‘ആൾക്കൂട്ടം’ എന്ന നോവലാണ് മുംബൈ
മലയാളത്തിലെ യുവ സാഹിത്യനിരൂപകനും കോളമിസ്റ്റുമാണ് സുനിൽ സി ഇ. ഒരു പുരോഹിതൻ കൂടിയായ അദ്ദേഹം സിനിമ, പാട്ട്, സാഹിത്യം, ചിത്രകല, ശിൽപ്പകല എന്നിങ്ങനെ വിവിധ മേഖലകളുമായി ബന്ധപ്പെട്ടു തുടർച്ചയായി എഴുതുന്നു. 2018 ൽ, സിനിമ ലേഖനത്തിനു സംസ്ഥാന സർക്കാരിന്റെ സ്പെഷ്യൽ ജൂറി പുരസ്കാരമുൾപ്പടെ നിരവധി അവാർഡുകൾ
സർഗാത്മകതയുടെ ഒഴുക്കാണ് ജേക്കബ് ഏബ്രഹാമിന്റെ ജീവിതം. കഥകളായും നോവലുകളായും വിവർത്തനങ്ങളായും വായനാനുഭവങ്ങളായും എഴുത്തിന്റെ വിവിധ ധാരകളിലൂടെ ഇടമുറിയാതെ അതൊഴുകിപ്പടരുന്നു. വായനയിലൂടെ എഴുത്തിലേക്കെത്തി, ശ്രദ്ധേയമായ ഒരിടം കണ്ടെത്തിയ ശേഷം ദീർഘകാലം എഴുതാനാകാത്തതിന്റെ പിടച്ചിലിൽ കുടുങ്ങിപ്പോയ ജേക്കബിന്റെ
ചരിത്രത്തെയും വ്യക്തികളെയും നോവലിന്റെ ക്യാൻവാസിലേക്കു പകർത്തുകയെന്ന ശ്രമകരമായ ഉദ്യമം വളരെ മികവോടെ സാധ്യമാക്കുന്നയാളാണ് യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ അഭിനാഷ് തുണ്ടുമണ്ണില്‍. യൂറോപ്പിലെ പ്രദര്‍ശനശാലകളില്‍ തന്റെ നഗ്നശരീരം പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിതയായ, ആഫ്രിക്കയിലെ ഖോയ് ഖോയ് വംശജയായ സാട്ട്ജി
മലയാളത്തിലെ പുതുതലമുറ എഴുത്തുകാരികളിൽ ഏറെ ശ്രദ്ധേയയാണ് ഷബ്ന മറിയം. പിഗ്മെൻറ്, ആയതി എന്നീ നോവലുകളിലൂടെയും ഹവ്വ എന്ന ബാലസാഹിത്യ കൃതിയിലൂടെയും ഇതിനോടകം വായനക്കാരുടെ ശ്രദ്ധയാകർഷിച്ച ഷബ്നയുടെ ആദ്യ കഥാസമാഹാരമാണ് അടുത്തിടെ പ്രസിദ്ധീകരിച്ച ‘ചുറ്റ്’. ‘ഉള്ളറിഞ്ഞ് മറ്റാർക്കും വേണ്ടിയല്ലാതെ മനുഷ്യർ അവരവരിൽ
‘തന്റേതായ ആ നീണ്ട പാലത്തിലൂടെ ആ ദിവാസ്വപ്നക്കാരന്‍ നടന്നു. ഓടിയോടിപ്പോയി. പ്രതിബന്ധത്തിന്റെ പുറംതോടു പൊളിച്ചു പുറത്തുവന്ന ചിത്രശലഭത്തെപ്പോലെ ആരാരുമറിയാതെ സൈമന് എറണാകുളത്തെത്തി. അവിടെയുള്ള ഗംഭീരമനോഹരങ്ങളായ അനേകമനേകം കാഴ്ചകള്‍! കൊച്ചേട്ടന്റെ വര്‍ണനകള്‍ ജനിപ്പിച്ചിട്ടുള്ള ധാരണകളോടെ സൈമന് ഓരോ
ടി.എം. രാമചന്ദ്രന്റെ ‘സാഹിത്യം ഉടലുരിയുന്നു’ എന്ന പുസ്തകത്തിന്റെ വായന ‘മലയാളി നാൾവഴികൾ’ എന്ന സാമൂഹികശാസ്ത്ര പഠനങ്ങളുടെ സമാഹാരം പുറത്തുവന്നിട്ട് ഒന്നര ദശകം പിന്നിട്ടിരിക്കുന്നു. ടി.എം രാമചന്ദ്രൻ സമാഹരിച്ച ആ പുസ്തകത്തിലെ പഠനങ്ങളും വിചാരങ്ങളും കേരള സമൂഹരൂപീകരണത്തിന്റെ ബഹുവിധ മാനങ്ങളാണ് ചർച്ച ചെയ്തത്.
ഡോ. ജോർജ് വർഗീസ് കൊപ്പാറ എഴുതിയ പൾസർ മുതൽ ബ്ലാക് ഹോളുകൾ വരെ എന്ന പുസ്തകത്തെക്കുറിച്ച്. സാധാരണ മനുഷ്യന്റെ ബോധസീമകൾക്കപ്പുറമാണ് പ്രപഞ്ച നിഗൂഢതകൾ. മനുഷ്യനുണ്ടായ കാലം മുതലേ പ്രപഞ്ചാന്വേഷണവും ആരംഭിച്ചതാണ്. ആദ്യം പ്രകൃതി ദൈവങ്ങളെയും പിന്നെ പ്രകൃത്യാതീത ദൈവങ്ങളെയും അന്വേഷിച്ചു നടന്ന മനുഷ്യൻ,
ലെസ്ബിയന്‍ പ്രണയം പ്രമേയമാകുന്ന നിരവധി കഥകളും, മാധവിക്കുട്ടിയുടെ ‘ചന്ദനമരങ്ങൾ’, വി.ടി. നന്ദകുമാറിന്റെ ‘രണ്ട് പെൺകുട്ടികൾ’ തുടങ്ങി ശ്രദ്ധേയമായ ചില നോവലുകളും മലയാളത്തിലുണ്ട്. അക്കൂട്ടത്തിലാണ് ജിജേഷ് ഭാസ്കറിന്റെ നോവൽ ‘ഊയിശ്’ ഉൾപ്പെടുക. പുതിയ കാലത്തെ രണ്ട് പെൺകുട്ടികളിൽ പ്രണയം സംഭവിക്കുന്നതിന്റെ
എഴുത്തിന്റെ ലോകത്ത് അദ്ഭുതം സൃഷ്ടിച്ച് ഒരു പതിനൊന്നുകാരി. അക്ഷരങ്ങളെ കൂട്ടുകാരാക്കിയ ഈ കുഞ്ഞുമിടുക്കിയുടെ പ്രതിഭ ഓസ്ട്രേലിയൻ മണ്ണിൽ നിന്നുമാണ് സാഹിത്യ ലോകത്തിനു പരിചതമാകുന്നത്. ഓസ്ട്രേലിയയിൽ ക്വീൻസലാൻഡിന്റെ തലസ്ഥാനമായ ബ്രിസ്ബേനിലെ ഗുഡ് ഷെപ്പേഡ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന അനുഗ്രഹയുടെ തൂലികയിൽ
രണ്ടായിരത്തിപ്പത്തു കാലത്താണ് ഞാൻ ‘ഭയങ്കരി’ എന്ന കഥയെഴുതുന്നത്. അതിനു പത്തു വ൪ഷം മുമ്പേ ഇന്ത്യൻ വിപണിയിൽ തുറന്നുവിട്ടിരുന്ന ഉദാരവത്ക്കരണം എന്ന സാമ്പത്തിക സ്വാതന്ത്ര്യം, കോ൪പറേറ്റ് മേഖലയിൽ അപ്പോഴേക്കും കൊടുങ്കാറ്റുകൾക്ക് തുടക്കം കുറിച്ചിരുന്നു. ബാക്കിയെല്ലാം ചരിത്രം. ഉണ൪ന്നു കഴിഞ്ഞിരുന്ന കോ൪പറേറ്റ്
പാശ്ചാത്യ പൾപ്പ് ഫിക്ഷൻ നോവലുകൾ മാതൃകയാക്കി, ഉദ്വേഗജനകമായ സംഭവവികാസങ്ങളിലൂന്നി വികസിക്കുന്ന പരുവത്തിലാണ് ഒരു ഘട്ടം വരെ മലയാളത്തിലെ ഡിറ്റക്ടീവ് – ക്രൈം നോവലുകൾ വേരിറക്കി നിന്നത്. പക്ഷേ, ആ ആവർത്തന വിരസതയിൽ നിന്നു അത്തരം പ്രമേയങ്ങളെ മോചിപ്പിച്ച്, കേരളീയമായ ഒരു ജൈവികതയിലേക്ക് കൂട്ടിക്കൊണ്ടു പോയ
Results 1-12 of 158