Manorama Traveller is a travel magazine in Malayalam from the house of Vanitha.
March 2026
April 2026
സെപ്റ്റംബർ 4, യുണൈറ്റ്ഡ് സ്റ്റേറ്റ്സ്ഓഫ് അമേരിക്കയുടെ ദേശീയ വന്യജീവി ദിനമാണ്. കാടിനേയും കാടിന്റെ മക്കളേയും ഓർക്കാനും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കാനും ലോകമെങ്ങും ഈ ദിനം വന്യജീവി ദിനമായി ആചരിക്കുന്നു. വനത്തെയും വന്യജീവികളേയും പകർത്താൻ നമ്മുടെ കൊച്ചു കേരളത്തിന്റെ
വന്യത നിറഞ്ഞ നൃത്തച്ചുവടുകളുമായി ചിലമ്പണിഞ്ഞ പുലികൾ ഇന്നു തൃശൂർ നഗരത്തെ ഇളക്കി മറിക്കും. പുലിച്ചായം ദേഹത്തണിയുന്നതോടെ സാക്ഷാൽ പുലികളാവുകയാണ് വേഷക്കാർ. പുലിത്താളം മുറുകുമ്പോൾ മനസ്സിലും ശരീരത്തിലും പുലിയുടെ വീര്യം നിറയും. ഇരട്ടപ്പുലിമുഖവുമായി തിളങ്ങുന്ന വർണങ്ങളോടെ നഗരം കീഴടക്കും പുലികൾ. സീതാറാം മിൽ
കൈകാലുകളും മനസ്സും ഒരുപോലെ തറിയിലെഴുതുന്ന ‘ കസവുപുടവ’യുടെ പിറവി തേടിയാണ് യാത്ര. ഓണം ഉണരും മുൻപേ തറികളിൽ കനവ് നെയ്യുന്നവരെ കാണാൻ. ഓണപ്പുടവയുടെ പകിട്ടിന് പിന്നിലെ അധ്വാനത്തിന് നൂറ്റാണ്ടുകളുടെ പഴമയുണ്ട്. തറികളിലെ താളത്തിനൊത്ത്
ബോട്ട് തുഴഞ്ഞുനീങ്ങിയപ്പോൾ ജലപ്പരപ്പിൽ നീണ്ടു കിടന്ന വളഞ്ഞ വഴിത്താരയിലേക്ക് നോക്കിനിന്നുകൊണ്ട് അവൾ പിറുപിറുത്തു: വരാതിരിക്കില്ല. ’’ മഞ്ഞ്, എം.ടി. വാസുദേവൻ നായർ എം ടി വാസുദേവൻ നായരുടെ ‘മഞ്ഞ്’ ആദ്യമായി വായിച്ചത് ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തിലാണ്. പിന്നീട് പലവട്ടം വായിച്ചു. ഓരോ തവണയും ‘മഞ്ഞി’ന്റെ നനുത്ത സ്പർശത്തിൽ നൈനിതാൽ എന്ന മോഹനഭൂമിയിലേക്ക് എത്തി. പിൽക്കാലത്ത് ഉത്തരേന്ത്യൻ യാത്രയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഈ നഗരം പലവട്ടം മനസ്സിലെത്തി. എന്നാൽ ഒരിക്കലും യാഥാർത്ഥ്യമായില്ല. ‘മഞ്ഞി’ലെ നായിക വിമല ടീച്ചറിന്റെ കാത്തിരിപ്പു
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലകളിൽ നിന്നും rihirbus trochantericus എന്ന കൊലയാളി പ്രാണിയെ അദ്ധ്യാപകനും വനം,വന്യജീവി ഫൊട്ടോഗ്രഫറുമായ പി.ആർ രാജീവ് കണ്ടെത്തി. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും അപൂർവമായി മാത്രമാണ് ഇവയെ കണ്ടിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ കണ്ടിട്ടില്ലാത്ത
മലരിക്കലിലെ പാടശേഖരങ്ങളിൽ ചെമ്പട്ടു വിരിച്ചതുപോലെ ആമ്പൽ വസന്തം. കോട്ടയത്തിന്റെയും ആലപ്പുഴയുടേയും അതിർത്തിയിലുള്ള മലരിക്കലിലെ 1800 ഏക്കർ കായൽ നിലത്ത് ആമ്പലുകൾ പൂവിട്ടു തുടങ്ങി. എല്ലാ വർഷവും കൊയ്ത്തു കഴിഞ്ഞു പാടത്തേയ്ക്ക് കായൽ വെള്ളം കയറ്റുമ്പോഴാണ് ആമ്പൽ കിളിർത്തുടങ്ങുന്നത്. അടുത്ത വിതയ്ക്കു പാടം
അറുപത്തിനാലു തരം വിഭവങ്ങളോടു കൂടിയ സമൃദ്ധമായ സദ്യ എൺപത് ദിവസം വിളമ്പുന്ന നാടാണ് ആറന്മുള. ഈ വർഷത്തെ ആറന്മുള വള്ളസദ്യയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്ത്യയിലെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്ന വള്ളസദ്യ ജൂലൈ 23 ഞായറാഴ്ച മുതൽ ഒക്ടോബർ
വർഷങ്ങൾക്കു മുമ്പ് റെയിൽവേയിലെ കീമാൻ ജോലിയിൽ ഏർപ്പെട്ടിരുന്ന സമയത്ത് തന്റെ അച്ഛനു സംഭവിച്ച അപകടം റിനേഷ് കള്ളിയാട്ടിന്റെ മനസ്സിലേക്ക് ആ നിമിഷം ഓടിയെത്തി. അന്ന് ഓടുന്ന ട്രെയ്നിൽ നിന്ന് ആരോ ഒരാൾ വലിച്ചെറിഞ്ഞ മദ്യക്കുപ്പി തകർത്തത് റിനേഷിന്റെ അച്ഛന്റെ കാൽമുട്ടായിരുന്നു. ഇന്നലെ രാത്രി ഡ്യൂട്ടിക്കിടയിൽ
സൈക്കോളജിക്കൽ നോവൽപോലെ പോലെ, സൈക്കോളജിക്കൽ ഫിലിമുകൾ പോലെ സൈക്കോളജി അടിസ്ഥാനമാക്കി ഒരു പാർക്ക്, ഈ നമ്മുടെ സംസ്ഥാനത്തു തന്നെ. ചരിത്രവും തത്ത്വങ്ങളും വിശദമാക്കുന്ന മ്യൂസിയമല്ല, മനശ്ശാസ്ത്രത്തെ അനുഭവത്തിന്റെ തലത്തിൽ ആസ്വദിക്കാൻ സഹായിക്കുന്ന തീം പാർക്ക്... തിരുവനന്തപുരത്തിനു സമീപം വെള്ളനാടാണ് ഈ
കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ തൊട്ടു തൊട്ടീല, കന്നി നിലാവത്ത് കസ്തൂരി പൂക്കുന്നു കൈതേ കൈതേ കൈനാറി, താഴമ്പൂ മണക്കുന്ന തണുപ്പുള്ള രാത്രിയിൽ... താഴമ്പൂ എന്നും കൈനാറി എന്നുമൊക്കെ അറിയപ്പെടുന്ന കൈതപ്പൂവിനെ പാടിപുകഴ്ത്തുന്ന ഗാനങ്ങൾ ഒട്ടേറെ. എങ്കിലും കൈത ഒരു ഗ്രാമത്തെ ഒട്ടാകെ പ്രശസ്തിയിലേക്കെത്തിച്ചത് ഏറെ
നെൽവയലുകളുടെ പച്ചപ്പരപ്പ്, പാടവരമ്പുകളിൽ പീലി വിരിച്ചതുപോലെ തെങ്ങുകളും കരിമ്പനകളും, ഓല മേഞ്ഞ പുരകൾ, ഇല്ലിയും പൂച്ചെടികളും കൊണ്ട് തീർത്ത വേലിക്കെട്ട്... സഞ്ചരിക്കുന്ന വാഹനം ടൈം മെഷീൻ ആണോ എന്നു സഞ്ചാരികൾക്കു തോന്നിപ്പിക്കുന്ന പാലക്കാടൻ ഗ്രാമക്കാഴ്ചകൾ. ഇന്നലെകളിലെ കേരളത്തിന്റെ ഗ്രാമത്തനിമ ഇന്നും
വൃക്ഷങ്ങൾ ഇടതിങ്ങി വളരുന്ന കാട്ടിലും പുല്ലു വിരിച്ച താഴ്വരകളിലും കോടമഞ്ഞു പുതയ്ക്കുന്ന മലകളിലും നടന്ന് ആനയെയും കടുവയെയും കാട്ടുപോത്തുകളെയും ക്യാമറയ്ക്കു വിരുന്നാക്കിയവർ കാതങ്ങൾക്കപ്പുറം, കുറ്റിക്കാടുകളും മണലാരണ്യങ്ങളും മാത്രമുള്ള നാട്ടിൽ എന്തു ചെയ്യും? ഫൊട്ടോഗ്രഫിക്കൊപ്പം പ്രകൃതിയെ പ്രണയിക്കുന്ന
വീതുളി വച്ചു മിനുക്കിയ എട്ടു മരത്തൂണുകളുടെ ഉറപ്പിൽ ആയിരം വർഷം പിന്നിട്ട അദ്ഭുതമാണ് രണ്ടു നിലകളുള്ള താഴത്തങ്ങാടി ജുമാ മസ്ജിദ്. കോട്ടയം പട്ടണത്തിന്റെ അതിരിൽ മീനച്ചിലാറിന്റെ കരയിൽ പാർക്കുന്ന മുസ്ലിംകൾക്ക് ആരാധന നടത്താൻ തെക്കുംകൂർ രാജാവാണ് പള്ളി നിർമിച്ചു നൽകിയതെന്നു വിശ്വാസം. തിരുവിതാംകൂർ
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ തീർഥസ്ഥലങ്ങൾ സന്ദർശിക്കാനുള്ള ട്രാവൽ പാക്കേജുമായി ഇന്ത്യൻ റെയിൽവേ</span>. <span lang="hi-IN">വൈഷ്ണോദേവി ഹരിദ്വാർ ഭാരത് ഗൗരവ് സ്പെഷൽ ടൂർ എന്ന് പേരിട്ടിരിക്കുന്ന യാത്രയ്ക്ക് </span>13,680 <span
ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ. ദക്ഷിണകാശി എന്നാണ് ഇവിടം അറിയപ്പെടുന്നത്. സതീദേവിയുടെ പിതാവ് ദക്ഷൻ നടത്തുന്ന യാഗത്തിലേക്ക് ക്ഷണിക്കാതെ ചെന്ന് അപമാനിതയായ ശിവ പത്നി സതീദേവി ഹോമകുണ്ഡത്തിൽ ചാടി ദേഹത്യാഗം
Results 61-75 of 271