Author's Posts
സർബത്തും ചോറും പിന്നെ കോയി ബിരിയാണീം... കൂട്ടിന് സുലൈമാനിയും പലഹാരങ്ങളും: മലബാറിന്റെ ഇഫ്താർ കിസ
സ്നേഹം ചേർത്ത രുചി വിളമ്പുന്ന രണ്ടു നഗരങ്ങൾ. കോഴിക്കോടും തലശേരിയും. മലബാറിന്റെ രുചിക്കിസ്സകളിലൂടെ ഒരു യാത്ര.. അറബിക്കടലിന്റെ തീരത്ത് രുചിക്കിസ്സകൾ പാടി അതിഥികളെ സ്വീകരിക്കുന്ന രണ്ടു നഗരങ്ങളുണ്ട് – കോഴിക്കോടും തലശേരിയും. മലബാർ രുചിയുടെ രാജാക്കന്മാര്‍....
കോടമഞ്ഞ് കൊക്കുരുമ്മുന്ന മസിനഗുഡി; ഊട്ടിയുടെ മടിത്തട്ടിൽ മയങ്ങുന്ന ഗൂഡല്ലൂർ
‘മസിനഗുഡി കാണണം’ എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ കാഴ്ചകളുടെ തുടക്കം. പലവുരു പലയിടങ്ങളിൽ കേട്ടിട്ടുണ്ടെങ്കിലും ആ നാടിതുവരെ കണ്ടിട്ടില്ല. എങ്ങനെ പോകുമെന്ന അന്വേഷണത്തിനിടെ വയനാടിനോട് ചേർന്നു കിടക്കുന്ന ‘തമിഴ്നാട് ടീ’ (ടാൻ ടീ) തേയിലത്തോട്ടങ്ങൾ കണ്ണിലുടക്കി. മസിനഗുഡി...
പുല്ലു പോലും മുളയ്ക്കാത്ത മൊട്ടക്കുന്ന് മുപ്പതു വർഷത്തെ അധ്വാനം കൊണ്ട് കാടാക്കി മാറ്റിയ മനുഷ്യൻ
കാടിനുള്ളിലെ കാഴ്ചകൾ കാണാൻ ചെന്ന് ഒടുക്കം അവിടെ താമസമാക്കിയവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കുന്നു നിരത്തിയും കാട് വെട്ടിപ്പിടിച്ചും തോട്ടങ്ങളുണ്ടാക്കിയ വീരഗാഥകളും കേട്ടിട്ടുണ്ടാവും. എന്നാൽ ചുട്ടുപൊള്ളുന്ന തരിശുനിലത്തിൽ കാടു വളർത്തി അതിനുള്ളിൽ കൂടുകൂട്ടിയ...
‘തേടി വന്ന ഭാഗ്യത്തെ അയാൾ ഒഴുക്കി വിട്ടത്രേ...’: നീലക്കൊടുവേലിയുടെ രഹസ്യം ഉറങ്ങുന്ന ഇല്ലിക്കൽ കല്ല്
ഇല്ലിക്കൽ കല്ല്... കോടമഞ്ഞിൽ ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രകൃതി വിസ്മയം. ഈ ഗ്രാമീണ ടൂറിസം കേന്ദ്രത്തെ തേടി കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ ചിത്രങ്ങളിൽ കണ്ട ഇല്ലിക്കൽ കല്ല് മാത്രമായിരുന്നു മനസ്സിൽ. മീനച്ചിലാറിന്റെ തീരത്തു കൂടി പാലായിലെത്തിയപ്പോഴാണ് കല്ലിന്റെ...
കഥ പറയുന്ന കലാനഗരം, ക്യാമറ താഴെ വച്ച് മനസ്സുകൊണ്ട് കാഴ്ച കാണുന്നയിടം
കല്ലിൽ കൊത്തിയ കവിത പോലെ...’ –അഴകിനെ അടയാളപ്പെടുത്താൻ പലപ്പോഴും നമ്മളുപയോഗിക്കുന്ന വാചകമാണ്. എന്നാൽ അക്ഷരാർഥത്തിൽ കല്ലിൽ കൊത്തിയെടുത്ത, ശിൽപചാതുര്യത്തിന്റെ പകരംവയ്ക്കാനില്ലാത്ത അഴകുമായി നിലകൊള്ളുന്ന ഒരു പട്ടണമുണ്ട്. ചെന്നൈ നഗരത്തിൽ നിന്ന് 60...
കുങ്കിച്ചിറ, രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ച അധികമാരും കടന്നു ചെല്ലാത്ത കാട്!
മനോഹരമായ ഒരു പുൽമേട്. അതിനടുത്തൊരു തടാകം. തൊട്ടപ്പുറത്ത് കൊടും കാട് – വയനാട്ടുകാരനായ സുഹൃത്തിന്റെ കംപ്യൂട്ടർ സ്ക്രീനിൽ തെളിഞ്ഞ ‘കുഞ്ഞോം’ കാഴ്ച മനസ്സിനെ കൊതിപ്പിച്ചു. നമ്മുടെ വയനാട്ടിൽ ഇങ്ങനെയൊരു സ്ഥലമുണ്ടായിട്ട് ഇതുവരെ
പൂപ്പട്ടുസാരി ചുറ്റി സുന്ദരിയായിരിക്കുന്ന നാടുകാണാൻ ചുരം കയറാം, ഗുണ്ടൽപ്പേട്ടിലേക്ക്...
മനസ്സിലും ജീവിതത്തിലും ഒരുപാട് നിറങ്ങളുള്ള പെൺകുട്ടികളെപ്പോലെ ചില നാടുകളുണ്ട്. വർണങ്ങളിലൂടെ അവർ വസന്തം തീർക്കും. പൂവാസത്തിലൂടെ കഥകൾ പറയും. ഇളം കാറ്റിൽ അണിഞ്ഞൊരുങ്ങി ചിരിച്ചുകൊണ്ടേയിരിക്കും... എത്ര കണ്ടാലും മതി വരാത്ത നാടുകൾ. അങ്ങനെയൊരിടത്തേക്ക് യാത്ര പോകാൻ...
താമരശ്ശേരി ചുരം കയറിച്ചെന്നാലും കേൾക്കാം ഐതിഹ്യ കഥകൾ; രാമായണത്തിന്റെ വയനാടൻ പതിപ്പ്!
രാമന്റെ നഷ്ടപ്പെട്ട മോതിരം തേടി ഹനുമാൻ പാതാളത്തിലെത്തി. ഒന്നിനു പകരം ഒരു താലം നിറയെ മോതിരങ്ങളാണ് തിരികെ കിട്ടിയത്. ഇതെന്താ ഇത്രയും മോതിരങ്ങളെന്നു ഹനുമാൻ ചോദിക്കുമ്പോൾ പാതാളാധിപൻ പറയുന്നു– ഇതെല്ലാം രാമന്റേതാണ്. എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും...
മുറിഞ്ഞമാട്; ചാലിയാർ പുഴയിലെ പുൽമേട്
പരന്നൊഴുകുന്ന ചാലിയാർ പുഴയുടെ മനോഹരകാഴ്ചകളിലേക്ക് സഞ്ചാരികളെ ക്ഷണിക്കുന്ന മനോഹരമായൊരു പുൽമേട്. ജലക്കാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കാൻ പാകത്തിൽ പ്രകൃതിയൊരുക്കിയ ഇരിപ്പിടങ്ങൾ, ചെറുകടകൾ, വെള്ളത്തിലൂടെ പതിയെ നീങ്ങുന്ന ചെറുബോട്ടുകൾ... ഇത് മലപ്പുറം ജില്ലയിലെ...
കഥകളുറങ്ങുന്ന തെരുവീഥികളിലൂടെ, ഒരു ‘കോഴിക്കോടൻ സർക്കീറ്റ്’
രാത്രിയും പകലും ഒരുപോലെ സജീവമായ വലിയങ്ങാടി. പല ദേശങ്ങളിൽ നിന്ന് ചരക്കുകളുമായി തു റമുഖത്തടുക്കുന്ന കപ്പലുകളും ഉരുക്കളും. അതിൽ വന്നിറങ്ങുന്ന വ്യാപാരികൾ. സഞ്ചാരികൾ. കച്ചവട തിരക്കേറിയ പണ്ടികശാലകൾ... പുതിയ നഗരത്തിന് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലുമാവാത്ത...
മേരി ജാൻ...മുബൈയിൽ എത്തിയാൽ നിർബന്ധമായും കാണണം ഈ സ്ഥലങ്ങൾ
മുംബൈ നഗരത്തെക്കുറിച്ചുള്ള ഒരു വാചകമുണ്ട് – ‘നിങ്ങൾക്ക് ഒരാളെ ഈ നഗരത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനായേക്കും. പക്ഷേ ഒരിക്കലും അയാളുടെ ഉള്ളിൽ നിന്ന് ഈ നഗരത്തെ പുറത്തെടുക്കാനാവില്ല’. ജീവിതവർണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ വഴികളിലൂെട സഞ്ചരിക്കുമ്പോൾ ഏതൊരു...
രുചിയുടെ തലശേരി ‘മൊഞ്ചും’ കോഴിക്കോടൻ ‘മുഹബത്തും’; മലബാറിന്റെ രുചിക്കിസ്സകളിലൂടെ ഒരു യാത്ര...
സ്നേഹം ചേർത്ത രുചി വിളമ്പുന്ന രണ്ടു നഗരങ്ങൾ. കോഴിക്കോടും തലശേരിയും. മലബാറിന്റെ രുചിക്കിസ്സകളിലൂടെ ഒരു യാത്ര.. അറബിക്കടലിന്റെ തീരത്ത് രുചിക്കിസ്സകൾ പാടി അതിഥികളെ സ്വീകരിക്കുന്ന രണ്ടു നഗരങ്ങളുണ്ട് – കോഴിക്കോടും തലശേരിയും. മലബാർ രുചിയുടെ രാജാക്കന്മാര്‍....
വർഷത്തിന്റെ പാതി വെള്ളത്തിലും പാതി കരയിലും! റോസറി ചർച്ച് എന്ന ചരിത്ര വിസ്മയം
ഒരു കാലത്ത് പ്രാർഥന മുഴങ്ങിയിരുന്ന ദേവാലയം. പക്ഷേ ഇപ്പോൾ ഒഴിഞ്ഞ നിലങ്ങൾക്കു നടുവിൽ പ്രേതക്കോട്ട പോലെ പൊട്ടിപ്പൊളിഞ്ഞ് അനാഥമായിക്കിടക്കുന്നു. കാറ്റ് വീശുമ്പോൾ അതിനുള്ളിലെ നിഴൽ മൂടിയ ഗോപുരത്തിനുള്ളിൽ നിന്ന് ചിറകടി ശബ്ദം കേൾക്കാം...’ ഒരു ഹൊറർ നോവലിന്റെ...
നീലക്കൊടുവേലിയുടെ അദ്ഭുതകഥകള്‍ ഉറങ്ങുന്ന 'ഇല്ലിക്കൽ കല്ല്'
ഇല്ലിക്കൽ കല്ല്... കോടമഞ്ഞിൽ ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രകൃതി വിസ്മയം. ഈ ഗ്രാമീണ ടൂറിസം കേന്ദ്രത്തെ തേടി കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ ചിത്രങ്ങളിൽ കണ്ട ഇല്ലിക്കൽ കല്ല് മാത്രമായിരുന്നു മനസ്സിൽ. മീനച്ചിലാറിന്റെ തീരത്തു കൂടി പാലായിലെത്തിയപ്പോഴാണ് കല്ലിന്റെ...
കണ്ണൂരിലെ കാശ്മീർ കണ്ടിട്ടുണ്ടോ? മഞ്ഞു പുതപ്പിട്ട ജോസ് ഗിരിയിലേക്ക് സ്വാഗതം
ഏകദേശം 1950 – 60 കാലം. പാലായിൽ നിന്ന് പുറപ്പെട്ട കർഷകർ കണ്ണൂർ – കുടക് അതിർത്തിയിലെത്തി. കാട്ടുവള്ളി കെട്ടുപിണഞ്ഞ, ആ നയും കാട്ടുപോത്തും വിളയാടുന്ന ‘മുതുവള്ളിത്തട്ട്’ പ്രദേശത്തായിരുന്നു പിന്നീടവരുടെ ജീവിതം. കുന്നിനു മുകളിൽ കോടമഞ്ഞിൽ മൂടിക്കിടന്ന മണ്ണ്...
കാഴ്ചകളുടെ പവിഴക്കൊട്ടാരമാണ് ലക്ഷദ്വീപ്, മരതകനിറമുള്ള കടലും അതിനടിയിലെ അദ്ഭുതലോകവും തേടിയൊരു യാത്ര
പവിഴപുറ്റുകളും വർണമത്സ്യങ്ങളും കാഴ്ചയൊരുക്കുന്ന നീലക്കടൽ. എത്ര നടന്നാലും മതിവരാത്ത വെളുവെളുത്ത മണൽപരപ്പ്. കടലിനടിയിലെ വിസ്മയങ്ങളിലേക്ക് ഊളിയിടുന്ന വിനോദങ്ങൾ...ലക്ഷദ്വീപിന്റെ മണ്ണിലേക്ക് ക്ഷണം കിട്ടിയതു മുതൽ ഹൃദയത്തുടിപ്പിനു വേഗം കൂടി....
‘എല്ലായിടത്തു നിന്നും ഇത്തിരി മാത്രം ’കഴിച്ചു കഴിച്ച് മുന്നേറാം , പറഞ്ഞു തീരാത്ത ഹൈദരാബാദ് രുചികൾ
മുന്നറിയിപ്പ് l"ഒരു യാത്രയാണെങ്കിലും ഒരുപാട് ബിരിയാണി കഴിക്കേണ്ടി വരും. പലവിധം ഫ്രൂട്ട് സലാഡുകളും സൂപ്പുകളും രുചിക്കേണ്ടി വരും. രണ്ടു ദിവസം മാറ്റിവയ്ക്കുക. ഒരുങ്ങിപ്പുറപ്പെടുക. ‘‘രണ്ടു ദിവസത്തെ യാത്രയ്ക്ക് ആവശ്യമുള്ളതെല്ലാം
ഇന്ത്യയുടെ പവിഴമാണു ലക്ഷദ്വീപ്: മാലദ്വീപിനെക്കാൾ സാധ്യതയുള്ള ടൂറിസം കേന്ദ്രം
പവിഴപുറ്റുകളും വർണമത്സ്യങ്ങളും കാഴ്ചയൊരുക്കുന്ന നീലക്കടൽ. എത്ര നടന്നാലും മതിവരാത്ത വെളുവെളുത്ത മണൽപരപ്പ്. കടലിനടിയിലെ വിസ്മയങ്ങളിലേക്ക് ഊളിയിടുന്ന വിനോദങ്ങൾ...ലക്ഷദ്വീപിന്റെ മണ്ണിലേക്ക് ക്ഷണം കിട്ടിയതു മുതൽ ഹൃദയത്തുടിപ്പിനു വേഗം കൂടി. ആഴക്കടലിലെ...
പുല്ലു പോലും മുളയ്ക്കാത്ത മൊട്ടക്കുന്ന് മുപ്പതു വർഷത്തെ അധ്വാനം കൊണ്ട് കാടാക്കി മാറ്റിയ മനുഷ്യൻ
കാടിനുള്ളിലെ കാഴ്ചകൾ കാണാൻ ചെന്ന് ഒടുക്കം അവിടെ താമസമാക്കിയവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കുന്നു നിരത്തിയും കാട് വെട്ടിപ്പിടിച്ചും തോട്ടങ്ങളുണ്ടാക്കിയ വീരഗാഥകളും കേട്ടിട്ടുണ്ടാവും. എന്നാൽ ചുട്ടുപൊള്ളുന്ന തരിശുനിലത്തിൽ കാടു വളർത്തി അതിനുള്ളിൽ കൂടുകൂട്ടിയ...
പുല്ലു പോലും മുളയ്ക്കാത്ത മൊട്ടക്കുന്ന് മുപ്പതു വർഷത്തെ അധ്വാനം കൊണ്ട് കാടാക്കി മാറ്റിയ മനുഷ്യൻ
കാടിനുള്ളിലെ കാഴ്ചകൾ കാണാൻ ചെന്ന് ഒടുക്കം അവിടെ താമസമാക്കിയവരെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. കുന്നു നിരത്തിയും കാട് വെട്ടിപ്പിടിച്ചും തോട്ടങ്ങളുണ്ടാക്കിയ വീരഗാഥകളും കേട്ടിട്ടുണ്ടാവും. എന്നാൽ ചുട്ടുപൊള്ളുന്ന തരിശുനിലത്തിൽ കാടു വളർത്തി അതിനുള്ളിൽ കൂടുകൂട്ടിയ...
ഇന്ത്യയുടെ പവിഴമാണു ലക്ഷദ്വീപ്: മാലദ്വീപിനെക്കാൾ സാധ്യതയുള്ള ടൂറിസം കേന്ദ്രം
പവിഴപുറ്റുകളും വർണമത്സ്യങ്ങളും കാഴ്ചയൊരുക്കുന്ന നീലക്കടൽ. എത്ര നടന്നാലും മതിവരാത്ത വെളുവെളുത്ത മണൽപരപ്പ്. കടലിനടിയിലെ വിസ്മയങ്ങളിലേക്ക് ഊളിയിടുന്ന വിനോദങ്ങൾ...ലക്ഷദ്വീപിന്റെ മണ്ണിലേക്ക് ക്ഷണം കിട്ടിയതു മുതൽ ഹൃദയത്തുടിപ്പിനു വേഗം കൂടി. ആഴക്കടലിലെ...
മേരി ജാൻ...മുബൈയിൽ എത്തിയാൽ നിർബന്ധമായും കാണണം ഈ സ്ഥലങ്ങൾ
മുംബൈ നഗരത്തെക്കുറിച്ചുള്ള ഒരു വാചകമുണ്ട് – ‘നിങ്ങൾക്ക് ഒരാളെ ഈ നഗരത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാനായേക്കും. പക്ഷേ ഒരിക്കലും അയാളുടെ ഉള്ളിൽ നിന്ന് ഈ നഗരത്തെ പുറത്തെടുക്കാനാവില്ല’. ജീവിതവർണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ വഴികളിലൂെട സഞ്ചരിക്കുമ്പോൾ ഏതൊരു...
അറിഞ്ഞതും അറിയാത്തതുമായ കിസ്സകൾ ഇനിയും ബാക്കിയുണ്ട്; കോഴിക്കോടിന്റെ തെരുവുകളിലൂടെ ഇന്നലെകൾ തേടിയുള്ള നടത്തം!
രാത്രിയും പകലും ഒരുപോലെ സജീവമായ വലിയങ്ങാടി. പല ദേശങ്ങളിൽ നിന്ന് ചരക്കുകളുമായി തുറമുഖത്തടുക്കുന്ന കപ്പലുകളും ഉരുക്കളും. അതിൽ വന്നിറങ്ങുന്ന വ്യാപാരികൾ. സഞ്ചാരികൾ. കച്ചവട തിരക്കേറിയ പണ്ടികശാലകൾ... പുതിയ നഗരത്തിന് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലുമാവാത്ത...
താമരശ്ശേരി ചുരം കയറിച്ചെന്നാലും കേൾക്കാം ഐതിഹ്യ കഥകൾ; രാമായണത്തിന്റെ വയനാടൻ പതിപ്പ്!
രാമന്റെ നഷ്ടപ്പെട്ട മോതിരം തേടി ഹനുമാൻ പാതാളത്തിലെത്തി. ഒന്നിനു പകരം ഒരു താലം നിറയെ മോതിരങ്ങളാണ് തിരികെ കിട്ടിയത്. ഇതെന്താ ഇത്രയും മോതിരങ്ങളെന്നു ഹനുമാൻ ചോദിക്കുമ്പോൾ പാതാളാധിപൻ പറയുന്നു– ഇതെല്ലാം രാമന്റേതാണ്. എത്ര രാമന്മാരുണ്ടോ അത്രയും മോതിരങ്ങളും...
കൊടും വളവുകൾ നിറഞ്ഞ 70 ഹെയർപിന്നുകൾ, ഒരുവശത്ത് അഗാധമായ താഴ്ച; കൊല്ലിമല യാത്രയിലെ വിശേഷങ്ങൾ!
അണ്ണാ, കൊല്ലിമല വരെ പോകുമാ?’’ ‘‘കൊല്ലിമലയാ? ഇല്ല തമ്പീ. പോകാത്’’ – ഇതിപ്പോൾ മൂന്നാമത്തെ ടാക്സിക്കാരനാണ് പോകില്ലെന്നു പറഞ്ഞ് തലയാട്ടുന്നത്. ഇനിയിപ്പോ റോഡ് അത്രയ്ക്കും മോശമായിട്ടാവുമോ? സംശയമായി. അടുത്തയാളോടു സംസാരിച്ചപ്പോൾ ഡ്രൈവർമാർ പോകാൻ മടിക്കുന്ന...
വർഷത്തിന്റെ പാതി വെള്ളത്തിലും പാതി കരയിലും! റോസറി ചർച്ച് എന്ന ചരിത്ര വിസ്മയം
ഒരു കാലത്ത് പ്രാർഥന മുഴങ്ങിയിരുന്ന ദേവാലയം. പക്ഷേ ഇപ്പോൾ ഒഴിഞ്ഞ നിലങ്ങൾക്കു നടുവിൽ പ്രേതക്കോട്ട പോലെ പൊട്ടിപ്പൊളിഞ്ഞ് അനാഥമായിക്കിടക്കുന്നു. കാറ്റ് വീശുമ്പോൾ അതിനുള്ളിലെ നിഴൽ മൂടിയ ഗോപുരത്തിനുള്ളിൽ നിന്ന് ചിറകടി ശബ്ദം കേൾക്കാം...’ ഒരു ഹൊറർ നോവലിന്റെ...
കാറ്റിനെ പുണർന്നെത്തും കോടമഞ്ഞ്, വിസ്മയമൊളിപ്പിച്ച് കണ്ണാടിപ്പാലം; വയനാട്ടിലെ ‘തൊള്ളായിരം’ കാഴ്ചകൾ
പച്ചപ്പരവതാനി വിരിച്ചപോലെയുള്ള മലനിരകൾ. അതിനരികിൽ ആർത്തലച്ചൊഴുകുന്ന അരുവി. കാറ്റിനൊപ്പം കൈപിടിച്ചു വരുന്ന കോടമഞ്ഞ്. ഇതൊക്കെയറിഞ്ഞ് കുന്നു കയറാൻ പാകത്തിലുള്ള റോഡ്. റൈഡേഴ്സിന്റെ സ്വർഗം തന്നെയാണ് 900’’ – ബുള്ളറ്റും കൊണ്ട് നാടായ നാടൊക്കെ ചുറ്റുന്ന സുഹൃത്തിന്റെ...
ഗൃഹാതുരതകളുടെ കാപിറ്റൽ! ഓർമകളുടെ സുഗന്ധവും പുതുമയുടെ നിറങ്ങളും തുന്നിച്ചേർത്തൊരു വീട്
ഇന്നിനെയും ഇന്നലെകളെയും ഒരേപോലെ ചേര്‍ത്തു പിടിക്കുന്ന, കയറിവരുന്നവര്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടതാവുന്ന, പുതുമയുടെ നിറങ്ങള്‍ തുന്നിച്ചേര്‍ത്ത ഒരു വീട്... ജീവിതത്തിലെ ഏറ്റവും മനോഹരമായ സ്വപ്നമാണത്. അങ്ങനെയൊരു സ്വപ്നക്കൂടിന്റെ കഥ പറയാം. മഞ്ചാടിക്കുരു...
കഥകളുറങ്ങുന്ന തെരുവീഥികളിലൂടെ, കോഴിക്കോടിന്റെ ഇന്നലെകൾ ഓർത്തെടുത്തൊരു യാത്ര...
രാത്രിയും പകലും ഒരുപോലെ സജീവമായ വലിയങ്ങാടി. പല ദേശങ്ങളിൽ നിന്ന് ചരക്കുകളുമായി തു റമുഖത്തടുക്കുന്ന കപ്പലുകളും ഉരുക്കളും. അതിൽ വന്നിറങ്ങുന്ന വ്യാപാരികൾ. സഞ്ചാരികൾ. കച്ചവട തിരക്കേറിയ പണ്ടികശാലകൾ... പുതിയ നഗരത്തിന് ഒരുപക്ഷേ സങ്കൽപ്പിക്കാൻ പോലുമാവാത്ത...
ഒരു സിനിമാ ലൊക്കേഷൻ മാത്രമല്ല റാമോജി. സഞ്ചാരികൾക്ക് കാഴ്ചയുടെ വിസ്മയമൊരുക്കുന്ന അദ്ഭുതലോകം കൂടിയാണ്. ആവേശം പകരുന്ന ഒട്ടനേകം കാഴ്ചകൾ ഇവിടെയുണ്ട്
ലൊക്കേഷൻ തന്നെ സിനിമയിൽ കഥാപാത്രമാവുന്ന ഒരിടം. ഒരു സിനിമയിലല്ല, നൂറുകണക്കിനു സിനിമകളിൽ. ‘അമർ അക്ബർ അന്തോണി’യിലെ ഗാനരംഗത്തിന്റെ മനോഹര പശ്ചാത്തലമായി, ‘ഉദയനാണ് താര’ത്തിലെ സിനിമാ ലൊക്കേഷനായി, ‘ചെന്നൈ എക്സ്പ്രസി’ലെ റെയിൽവേ സ്റ്റേഷനായി, ‘ബാഹുബലി’യിലെ...
ബിരിയാണി മണമുള്ള കോഴിക്കോടന്‍ പാട്ടുകാരന്‍...
ഫാറൂഖ് കോളേജിലെ സ്വീറ്റ് ഹോം ഹോട്ടലിൽ രാവിലെ മുതല്‍ രാത്രിയാകും വരെ ഇങ്ങനെ നൂറു നൂറു "ബഷീർക്കാ വിളികള്‍ മുഴങ്ങും. ഇഷ്ടമുള്ള രുചി പെട്ടെന്ന്‍ കിട്ടാന്‍ വേണ്ടി മാത്രമല്ല ഈ വിളി, കൂടെ നല്ല പാട്ട് കേൾക്കാൻ കൂടിയാണ്. എല്ലായിടത്തും ഓടിയെത്തുമ്പോഴും, വിഭവങ്ങള്‍...
കോടമഞ്ഞ് കൊക്കുരുമ്മുന്ന മസിനഗുഡി; ഊട്ടിയുടെ മടിത്തട്ടിൽ മയങ്ങുന്ന ഗൂഡല്ലൂർ
‘മസിനഗുഡി കാണണം’ എന്ന ആഗ്രഹത്തിൽ നിന്നാണ് ഈ കാഴ്ചകളുടെ തുടക്കം. പലവുരു പലയിടങ്ങളിൽ കേട്ടിട്ടുണ്ടെങ്കിലും ആ നാടിതുവരെ കണ്ടിട്ടില്ല. എങ്ങനെ പോകുമെന്ന അന്വേഷണത്തിനിടെ വയനാടിനോട് ചേർന്നു കിടക്കുന്ന ‘തമിഴ്നാട് ടീ’ (ടാൻ ടീ) തേയിലത്തോട്ടങ്ങൾ കണ്ണിലുടക്കി. മസിനഗുഡി...
ആദാബിലെ മന്തി, മുഗൾ ദർബാറിലെ ദം ചിക്കൻ; ഹൈദരാബാദ് രുചിയുടെ പറുദീസ
ഈ യാത്രയിൽ ഒരുപാട് ബിരിയാണി കഴിക്കേണ്ടി വരും. പലവിധ ഫ്രൂട്ട് സലാഡുകളും സൂപ്പുകളും രുചിക്കേണ്ടി വരും. ഒരുങ്ങിപ്പുറപ്പെടുക... ‘‘രണ്ടു ദിവസത്തെ യാത്രയ്ക്ക് ആവശ്യമുള്ളതെല്ലാം കരുതണം. രാവിലെ നേരത്തേ പുറപ്പെടണം. രാത്രി തിരിച്ചെത്താൻ വൈ കും. ഒരുപാട് നടക്കേണ്ടി...
മരുഭൂമിയില്‍ നന്മയുടെ തുരുത്തൊരുക്കി ഒരു ഇന്ത്യൻ സ്കൂൾ
ജന്മനാടിന്റെ നന്മ ലോകത്തിനു മുന്പില്‍ പരിചയപ്പെടുത്തി മരുഭൂമിയിലെ ഇന്ത്യന്‍ സ്കൂള്‍. യുഎഇ അജ്മാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാബിറ്റാറ്റ് സ്കൂളാണ് പഠനമികവിനോടൊപ്പം ജീവകാരുണ്യപ്രവര്‍ത്തനത്തിലൂടെ...
മനം നിറയ്ക്കുന്ന ഒരു കഥൈ സൊല്ലട്ടുമാ?
നഗരത്തിനെ ആകെ വിറപ്പിക്കുന്ന ഒരു ഗുണ്ടാനേതാവ്. അയാളെ പിടിക്കാന്‍ ഒരുങ്ങിയിറങ്ങുന്ന ഒരു സംഘം പൊലീസ് ഓഫീസര്‍മാര്‍. തുടര്‍ന്ന് നടക്കുന്ന അന്വേഷണങ്ങളും സംഘട്ടനങ്ങളും...കേട്ടും കണ്ടും മടുത്ത ഒരു സിനിമയുടെ മസാല മണക്കുന്നുണ്ടാവും അല്ലേ? എന്നാല്‍ 'ലീഫ് വാസു' പറഞ്ഞ...
ഒരു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളിലേക്ക് കുടുംബം നടത്തുന്ന യാത്ര - ലിറ്റില്‍ മിസ് സണ്‍ഷൈന്‍
ഒപ്പം ജീവിക്കുന്നവരെക്കുറിച്ച് നിങ്ങള്‍ക്ക് എത്രത്തോളമറിയാം? അവരുടെ മോഹത്തിനായി എത്ര ദൂരം സഞ്ചരിക്കാനാവും നിങ്ങള്‍ക്ക്...? തീര്‍ത്തും നിസ്സാരമെന്ന് തോന്നിയേക്കാവുന്ന, എന്നാല്‍ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കുള്ള യാത്രയാണ്...
നീലക്കൊടുവേലിയുടെ അദ്ഭുതകഥകള്‍ ഉറങ്ങുന്ന 'ഇല്ലിക്കൽ കല്ല്'
ഇല്ലിക്കൽ കല്ല്... കോടമഞ്ഞിൽ ഒളിച്ചേ കണ്ടേ കളിക്കുന്ന പ്രകൃതി വിസ്മയം. ഈ ഗ്രാമീണ ടൂറിസം കേന്ദ്രത്തെ തേടി കോട്ടയത്തു നിന്ന് പുറപ്പെടുമ്പോൾ ചിത്രങ്ങളിൽ കണ്ട ഇല്ലിക്കൽ കല്ല് മാത്രമായിരുന്നു മനസ്സിൽ. മീനച്ചിലാറിന്റെ തീരത്തു കൂടി പാലായിലെത്തിയപ്പോഴാണ് കല്ലിന്റെ...
കണ്ണൂരിലെ കാശ്മീർ കണ്ടിട്ടുണ്ടോ? മഞ്ഞു പുതപ്പിട്ട ജോസ് ഗിരിയിലേക്ക് സ്വാഗതം
ഏകദേശം 1950 – 60 കാലം. പാലായിൽ നിന്ന് പുറപ്പെട്ട കർഷകർ കണ്ണൂർ – കുടക് അതിർത്തിയിലെത്തി. കാട്ടുവള്ളി കെട്ടുപിണഞ്ഞ, ആ നയും കാട്ടുപോത്തും വിളയാടുന്ന ‘മുതുവള്ളിത്തട്ട്’ പ്രദേശത്തായിരുന്നു പിന്നീടവരുടെ ജീവിതം. കുന്നിനു മുകളിൽ കോടമഞ്ഞിൽ മൂടിക്കിടന്ന മണ്ണ്...